തന്റെ ശരീരത്തിൽ പടർന്നു കയറുന്ന തണുപ്പ് അറിഞ്ഞെന്നോണം അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി. ഇര പിടിക്കുന്ന വേട്ട പട്ടിയുടെ..

(രചന: Faisal Faisi)

സമയം ഏതാണ്ട് പാതിരാവോടെടുത്തു
നിർത്തതേയുള്ള കാളിങ് ബെല്ലിന്റെ മുഴക്കം കേട്ട് അവൾ പതിയെ എഴുനേറ്റു .
അലസമായി കിടന്ന മുടി വാരി പിറകിലേക് ചുറ്റി കെട്ടി വാതിൽ നെ ലക്ഷ്യമാക്കി നടന്നു . വാതിൽ തുറന്നത് രൂക്ഷമായ മദ്യത്തിന്റെ ഗന്ധം അവളുടെ മൂക്കിലേയ്ക്കടിച്ചു കയറി.

കയ്യിലൊരു ഭക്ഷണപൊതിയുമായി നിലത്തു കാലുറയ്ക്കാതെ 6 അടി 3 ഇഞ്ചു പുരുഷ രൂപം.
വാതിൽ അടച്ചേക്ക് എന്നും പറഞ്ഞു അവൾ ബെഡ് റൂമിലേക്ക് നടന്നു…

ബെഡിൽ കിടന്ന ഹെഡ് set എടുത്തു പാട്ട് വച്ചു കിടന്ന് ഉറക്കം അവളുടെ കണ്ണുകളിൽ അരിച്ചിറങ്ങി.
തന്റെ ശരീരത്തിൽ പടർന്നു കയറുന്ന തണുപ്പ് അറിഞ്ഞെന്നോണം അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി.

ഇര പിടിക്കുന്ന വേട്ട പട്ടിയുടെ വൈഗ്രതയോടെ അയാൾ തന്നെ പ്രാപിക്കാൻ ശ്രമിയ്ക്കുകയാണെന്ന് അവൾക്ക് മനസിലായി. എതിർത്തിട്ട് കാര്യമില്ലെന്നു അറിയാവുന്നതു കൊണ്ട് അവൾ ഒന്നും മിണ്ടിയില്ല മദ്യം തലയ്ക്കു പിടിയ്ക്കുന്ന നാളുകളിൽ അയാളിലെ മൃഗതയുടെ അവൾ വിവാഹം കഴിഞ്ഞ കാലം മുതൽക്ക് അനുഭവിക്കുന്നതാണ്.

അപ്പോഴേക്കും അയാൾ അവളുടെ നൈറ്റി തെറുത്തു കയറ്റാൻ തുടങ്ങിയിരുന്നു തൊട്ടടുത്ത നിമിഷത്തിൽ തന്റെ പാന്റീസ് വലിച്ചു കീറുന്നതിന്റെ ശബ്‌ദം അവളുടെ കാതുകളിൽ വന്നു പതിച്ചു.
മദ്യത്തിന്റെ ക്രൂരമായ ആവേശത്തിൽ അവൾക്കുമേൽ ഒരീറ്റ പുലിയെ പോലെ അയാൾ അക്രമണമാരംഭിച്ചു…

തന്റെ നാഭി പിളർന്നു പോകുന്നതായി അവൾക്കു തോന്നി. പോര് കാളയെ പോലെ അയാൾ അവളുടെ ശരീരം ഉഴുതു മറിച്ചു…
കഠിനമായ വേദന മയക്കത്തിനു വഴിമാറിയപ്പോൾ അവൾ ബോധം കെട്ടുറങ്ങി പോയി.

ഉണർന്നു ചുറ്റും കണ്ണു മിഴിച്ചു നോക്കിയ അവൾക്ക് നേരം ഉച്ചയായി എന്ന് അടയാളം കാട്ടിയത് ജനലിലൂടെ അരിച്ചിറങ്ങിയ വെയില്ലായിരുന്നു.

ലോക്കപ്പിൽ നിന്നിറക്കി വിട്ട പ്രതിയുടെ അവസ്ഥ ശരീരമാശകലം നീറ്റൽ അടി വയറ്റിൽ നീര് കല്ലിച്ചിരുന്നു മാറിടങ്ങൾ അയാളുടെ ധന്തക്ഷതങ്ങളെറ്റു മുറിഞ്ഞു എന്നവൾക്ക് ബോദ്യം വന്നത് ശവറിലൂടെ വെള്ളം ദേഹത്തു വീണു നീറി തുടങ്ങിയപ്പിഴാണ്..

എത്രനേരം ബാത്ത് ഡബ്ബിന് കീഴെ അങ്ങനെ നിന്നു എന്നറിയില്ല ഒടുക്കം തലയുയർത്താം എന്നായപ്പോൾ അവൾ കുളി മുറി വിട്ടു പുറത്തേക്കിറങ്ങി…

മതി
ഫ്രിഡ്ജിൽ നിന്നും ഓഡ്സ് എടുത്തു തിളപ്പിച്ച്‌ കുടിക്കാൻ തുടങ്ങിയപ്പോളാണ്
തന്റെ ഫോൺ അവൾ കയ്യിലെടുത്തത്.
സൈലന്റ് മോഡ് ആയിരുന്നതിനാൽ കുറെ missed കാൾ വന്നു കിടപ്പുണ്ട്.

ആരെയും തിരിച്ചു വിളിക്കാൻ തോന്നിയില്ല
വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ അൽത്താഫിന്റെ കാളുകളും മെസ്സേജസ് കൊണ്ട് ഇൻബൊക്സ് നിറഞ്ഞിരിക്കുന്നു.

പടച്ചോനേ അൽത്തു വിളിച്ചിരുന്നു. അവൾ തിരിച്ചു വിളിക്കാൻ നോക്കിയിട്ട് ലൈൻ കണക്ട് ആവുന്നില്ല.
ചിലപ്പോ ദേഷ്യം പിടിച്ചു ഫോൺ off ചെയ്തു വച്ചിട്ടുണ്ടാകും. തണുക്കുമ്പോൾ തിരിച്ചു വിളിച്ചോളും എന്ന് തന്നത്താൻ പറഞ്ഞു കൊണ്ട് അവൾ ബെഡ് റൂമിലേക്ക് നടന്നു.

തലേ ദിവസം വായിച്ചു വച്ച പുസ്തകം കയ്യിലെടുത്തു വായന തുടങ്ങിയില്ല ഓർമകളിൽ അൽത്തുവിന്റെ മുഖം വന്നു നിറയുന്നു.
തറവാട്ടു മഹിമയ്ക്ക് കോട്ടം വരാതിരിക്കാൻ വേണ്ടി മാത്രം മദ്യ ലഹരി തലയ്ക്കു പിടിക്കുന്ന അപൂർവം ചില നാളുകളിൽ മാത്രം

ഒരു s ex മാനിയെക്ക്ന് വഴങ്ങി കൊടുക്കേണ്ടി വരുന്ന ഓരേ മുറിയിൽ പരസ്പ്പരം ഒന്നുമിരിയാടാതെ ജീവിക്കുന്ന രണ്ടാത്മാക്കൾ.
നീണ്ട പതിനാറ് വർഷത്തെ ദാമ്പത്യം.
അമ്മയാകാനുള്ള തന്റെ അവകാശത്തെ പോലും ഹനിച്ച ഒരുവന്റെ ടോർച്ചറിങ്ങും സഹിച്ചു കാലം കഴിച്ച നാളുകൾ.

മനസിന്റെ താളം തെറ്റിയേക്കുമെന്ന നാളുകളിൽ എപ്പോഴോ വായനയിലേക്ക് തിരിഞ്ഞു.
പബ്ലിക് ലൈബ്രറിയിലെ പതിവ് സന്ദർഷകർക്കിടയിൽ എപ്പോഴാണ് അവൻ തന്റെ മനസിനുള്ളിൽ ഇത്ര കണ്ടു കുടിയേറിയത്.

കാലിക്കറ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ചരിത്ര ഗവേഷക വിദ്യാർത്തിയായിരുന്ന അൽത്താഫ് എന്ന 23 കാരൻ പയ്യൻ. വേണമെങ്കിൽ തനിക്കവന്റെ അമ്മയാകാൻ പറയാനുണ്ടെന്ന് പറയാം.
ഇടയ്ക്ക് താനതും പറഞ്ഞു അവനെ നിരുത്സാഹ പ്പെടുത്തുമ്പോൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ തന്റെ മടിയിൽ വന്നു കിടക്കും…

ചേച്ചിപ്പെണ്ണേ എന്ന് വിളിച്ചു പിന്നാലെ നടന്നിരുന്ന അവനു താൻ എപ്പോഴാണ് ഒരു പൂർണ സ്ത്രീയാണെന്ന ബോധ്യം വന്നത്..
ഒരു കാമുകന്റെ സ്പേസ് അവൻ ഞങ്ങൾക്കിടയിൽ സൃഷ്ട്ടിക്കുകയായിരുന്നു.
അവന്റെ പ്രാബന്ധത്തിന്റെ ഒന്നാം ഘട്ട അവതരണം ഭംഗിയായി പൂർത്തീകരിച്ചതിന്റെ അന്ന് അവൻ തനിക്കൊരു പാർട്ടി നൽകിയ ആ രാത്രി

അതു വരെ അരുതാത്തതൊന്നും തന്നെ പറയാത്ത തങ്ങളുടെ സൗഹൃദ വലയം അതുകൊണ്ട് തന്നെയാണ് ബീച്ചിലെ അവന്റെവർക്കിംഗ് ഷെഡ്‌ഡിലേക്ക് ക്ഷണിച്ചപ്പോൾ സധൈര്യം താൻ വരാമെന്നു സമ്മതിച്ചതും
തന്റെ കവിതകൾ ഓരോന്നും ആസ്വദിച്ചു കേട്ടു കൊണ്ട് ഭക്ഷണം പാകം ചെയ്തും കേക്ക് cut ചെയ്തും തങ്ങൾ ആഘോഷിച്ചു.

ഇടയ്ക്കെപ്പോഴോ ഉള്ളിൽ കെട്ടി കിടന്ന അൽത്തുവിന്റെ സങ്കടം ഒരു കരച്ചിലിന്റെ രൂപത്തിൽ പുറത്ത് വന്നു.
അടക്കാനാവാതെ കൊച്ചു കുട്ടിയെ പോലെ വിതുമ്പിയ അവനെ താൻ തന്നെയാണ് ചേർത്ത് പിടിച്ചു അശ്വസിപ്പിച്ചതും അവന്റെ വായിലെ ഉമിനീരിനാൽ തന്റെ ബ്ലൗസ് നന്നായി നനഞ്ഞിരുന്നു.

ഏങ്ങലടിച്ചു കരയുന്നതിനിടയിലെപ്പോഴോ അവൻ തന്നെ ഗാടമായി പുണർന്നു വിടുവിയ്ക്ക്നാവാത്ത വിധം തന്റെ ശരീരത്തോട് പറ്റി ചേർന്ന് കൊണ്ട്.
തന്റെ ചുണ്ടുകളെ അവൻ വായ്ക്കുള്ളിലാക്കി കഴുത്തിനു ചുറ്റും ചുംബനങ്ങൾ തീർത്തു.
ഇത് വരെ ചുരത്താത്ത മാറിടങ്ങൾ കൊച്ചു കുഞ്ഞിനെ പോലെ അവന് വേണ്ടി ചുരത്തി
.
അരുതെന്നെത്ര ആവർത്തിച്ചിട്ടിയും അവള്‍ക്കന്നുവരെ അന്യമായ പൗരുഷത്തിന്‍റെ നാവുകള്‍ അവളുടെ ഉടലാകെ പൊതിഞ്ഞു.ഇതുവരേയും താന്‍ ആഗ്രഹിച്ചത് തനിക്ക് അപ്രാപ്യമെന്ന് വിധിയെ പഴിച്ചരാവിറങ്ങലുകള്‍..വിളറിയ ഞരക്കങ്ങള്‍….
ഏതോ സുഖാലസ്യത്തിലേക്കുളള പാതയില്‍ കിതപ്പോടെ അവര്‍ ….

നിര കണ്ണുകളോടെയാണ് നോക്കിയത്.
അവനിലെ പൌരുഷം തന്റെ മേനിയെ ആവാഹിച്ച നിമിഷം ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്ന് തനിക്കു തോന്നി പോയി..